Saturday 24 March 2018

റാന്‍ മടിച്ച് കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം

ഒഷ്വിട്സിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മോദി ഭരണം നമ്മെ ഭയപ്പെടുത്തുമ്പോള്‍ ഉത്തര ഭാരതത്തില്‍ പ്രതിപക്ഷത്ത് ഉണ്ടാവുന്ന ഉണര്‍വും,രാഹുല്‍ഗാന്ധിയില്‍ കാണുന്ന ഗുണപരമായ 
മാറ്റങ്ങളും,പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ നന്നാകാന്‍ തയ്യാറാകാതെ കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം. ഗോവയുടെയോ,ഉത്തര്‍പ്രദേശിന്റേയോ മാതൃക പിന്തുടര്‍ന്ന് നേതൃത്വം 
ഒഴിയാന്‍ തയ്യാറല്ലെന്ന് കേരളത്തിലെ വൃദ്ധ നേതൃത്വം. എറണാകുളത്തെ ലസി വില്‍പ്പന ശാലകള്‍ യുത്ത് കോണ്ഗ്രസ് അടിച്ചു തകര്‍ത്തു. പൊറ്റക്കു ഴിയില്‍ കോണ്ഗ്രസ് കൌണ്‍സിലരുടെ വീടിനടുത്തുള്ള ഫാക്ടറിയില്‍ നിന്നായിരുന്നു
നഗരത്തിലെ നാല്പതില്‍ ഏറെ കടകളിലേക്ക് ലസി എത്തിച്ചുകൊടുത്തിരുന്നത്. ടാക്സ് വെട്ടിപ്പ് പരിശോധിക്കാന്‍ എത്തിയ ജി എസ് ടി കമ്മീശണര് വിളിച്ചറിയിച്ചപ്പോള്‍ മാത്രമാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിക്കെതിരെ കോര്‍പറേഷന്‍ നടപടി തുടങ്ങിയത്. കോണ്ഗ്രസ് മേയറുടെയും,കൌന്സിലരുറെയും വിഇടുകള്‍ ആയിരുന്നു യുത്തന്‍മാര്‍ 
ധങ്ങളും,ജുഗുപ്സാവഹമായ പ്രവര്‍ത്തികളും കൊണ്ട് ഇവര്‍ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റുന്നു.തകര്‍ക്കേണ്ടിയിരുന്നത്. ഒരു വര്‍ഷത്തോളമായി നഗരത്തില്‍ പ്രവൃത്തിച്ചിരുന്ന ഈ കടകളില്‍ കുട്ടി നേതാകള്‍ പല തവണ പോയിട്ടുള്ളതാകാം .-ഓസടിക്കാനും 

പിരിവിനും ആയി.അന്നൊന്നും ഇതു കണ്ടെത്താന്‍ അവര്‍ക്കായില്ല. കാലഹരണപ്പെട്ട പ്രതിഷേ

No comments:

Post a Comment